Wednesday, January 16, 2008

കഴുമരം


പട്ടിണിയില്‍ അലമുറയിടുന്ന
രു കുടുംബത്തിന്‍ ഭാരമെന്നില്‍
ആരോരുമാശ്രയമില്ലെനിക്ക്‌
അഭയം തേടുമിടമെല്ലാം
കാത്തിരിക്കുന്നു കഴുക കണ്ണുകള്‍
പചമാംസം മണക്കുന്നവര്‍

പൊന്നു മകനെ അമ്മ പോകുന്നു
നീ വളരും തണല്ലിലെങ്കിലും

മാനം കാക്കാനില്ലയൊരു പോംവഴി
രക്ഷ ഇതൊന്നു മാത്രമെങ്കിലും
നാളെയും ചൊല്ലുമവര്‍
നിന്നെ പിഴചു പെറ്റുവെന്ന്‌